പിണറായി വിജയന്റെ കേരള മാർച്ചിൽ മുഖ്യമന്ത്രി പങ്കെടുത്തതിനെ അദ്ദേഹത്തിന്റെ പരാജയമായാണു എല്ലാ മാധ്യമങ്ങളും എഴുതുന്നതു. പക്ഷെ അദ്ദേഹം ചെയ്തതു ശരിയാണെന്നുള്ള് അഭിപ്രായമാണു എനിക്ക്. കാരണം ഒരു മുഖ്യമന്ത്രി എന്ന നിലയിലല്ല സഖാവു അച്ച്യുദാനന്ദൻ മാർറ്ച്ചിന്റെ സമാപന സമ്മേളനത്തിൽ പങ്കെടുത്തതു. പകരം അച്ചടക്കമുള്ള ഒരു പാർട്ടി നേതാവ് എന്ന നിലയിൽ അദ്ദേഹം പങ്കെടുക്കെണ്ടതു തന്നെ എന്നാണു എന്റെ അഭിപ്രായം. അഴിമതിക്കെതിരെയുള്ള പോരാട്ടം അവസാനിപ്പിച്ചെന്നു ഒരിക്കലും അദ്ദേഹം പറഞ്ഞിട്ടില്ല. അഴിമതി ചെയ്തതു ആരായിരുന്നാലും, അതു പാർട്ടി സഖാക്കൾ ആണെങ്കിൽ പോലും ജയിലിൽ പോകേണ്ടി വരും എന്നു അദ്ദേഹം ഇതിനു മുൻപെ പറഞ്ഞിട്ടുള്ളതാണു. പല മാധ്യമങ്ങളും അദ്ദേഹത്തെ കരുവാക്കി സി.പി.എം പാർട്ടിയിൽ ഇറങ്ങി കളിക്കാൻ ശ്രമിക്കുകയാണെന്നതു ഒരു വസ്തുതയാണു. അതു സഖാവ് പിണറായി വിജയൻ പറയുന്നതു പോലെ ഒരു സിന്റിക്കേറ്റിന്റെ കുടക്കീഴിൽ അല്ലെങ്കിൽ പോലും..
ഞാനെന്റെ പ്രിയന് ചാലിച്ച ചായങ്ങളല് ചെലയുടുക്കട്ടെ അവന്റെ മുരളിയുടെ ഈണത്തില്‍ കുളിര് കൊള്ളട്ടെ അവന്റെ നെഞ്ചിന്റെ ചൂടില്‍ തല ചായ്ക്കട്ടെ ഹേ ചന്ദ്രലേഖേ നിനക്കൊട്ട് ലജ്ജയില്ലേ കണ്ടുനില്ക്കാന് നീ ഒരു കാര്മുഘില് ചീളിനാല്‍ ഇമകള്‍ മറകയു ഞാനുമെന്‍ പ്രിയനും ഈ മഞ്ഞു പാളിയുടെ പുതപ്പിനടിയില്‍ അല്പനേരം കിടന്നുറങ്ങട്ടെ...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ